രസ്മികൾ അവരെ ഉണർത്താൻ വേണ്ടിയായിരുന്നു. ഇന്ന് നമ്മൾ
രാവിലെ എനിക്കാൻ യന്ത്രങ്ങളെ ആശ്രയിക്കുന്നു. സൂര്യനെപോലെ
ഒരേ സമയത്തല്ല, നമ്മൾ പറയുന്ന സമയത്ത് യന്ത്രങ്ങൾ ഉണർത്തും
അത് ഒരു ശല്യമാകുമെങ്കിലും അതിനെ
ആശ്രയിക്കാതെ വയ്യ. കവികൾ ഉപയോഗിക്കുന്ന
ഭാവാർത്ഥത്തിനു ഉദാഹരണമാണീ കവിത.
വാക്കുകൾ നാനാർഥ്ങ്ങൾ (polysemy) ഉള്കൊള്ളുന്നതറിയുന്ന
കവി അവയെ ഉപയോഗിച്ച്കൊണ്ട് അലാറം
ക്ളോക്കിനെ ഒരു സ്ത്രീയെന്ന തോന്നിക്കും വിധം
അവതരിപ്പിച്ചിട്ടുണ്ട്. ഭാവാർത്ഥങ്ങൾ ധ്വനിപ്പിച്ചുകൊണ്ട്
കവിതകൾ ഭംഗിയാക്കി അവതരിപ്പിക്കാൻ
കഴിവുള്ള കവിയാണ് ശ്രീ രാജൻ കിണറ്റിങ്കര. കവിക്ക്
അനുമോദനങ്ങൾ.
കിണറ്റിന് കരയില്‍ കവിത2019-01-17 21:49:43
കിണറ്റിന്
കരയില്‍ നിന്ന് തൊട്ടി കിണറ്റില്‍ ഇട്ടു എത്ര സുന്ദരിമാര്‍ മനസിന് മഷി തണ്ട്
കൊണ്ട് എത്ര എത്ര കവിതകള്‍ എഴുതി- പെണ്ണേ സോപ്നം കണ്ടു നില്ക്കുകയാണോ എന്നുള്ള
അമ്മയുടെ ഗര്‍ജനം മുഴങ്ങും വരെ.
എണ്ണ വിളക്കുകളുടെ കാലത്ത് വീടിന് ഉള്ളില്‍
സൂര്യ പ്രകാശം പൂര്‍ണ്ണമായി ലഭിക്കാന്‍ ആണ് കിഴക്കു/ പടിഞ്ഞാറു ദര്‍ശനത്തില്‍
വീടുകള്‍ വച്ചത്.
Jack Daniel2019-01-17 22:34:55
കവികൾക്ക് ഭാവന വരുന്ന വഴിയെ. നമ്മളെ പോലുള്ളവന്റെ കയ്യിൽ കോഴിയെ കിട്ടിയാൽ നല്ല ഒന്നാന്തരം കോയിക്കറിവച്ച് സ്വായമ്പൻ സാധനം അടിക്കും . എന്നിട്ട് കവിത കുറിക്കും
Johnny Walker2019-01-17 23:55:39
താൻ ഒരു യഥാർത്ഥ അമേരിക്കൻ മലയാളി കവിയാണ് . നല്ല ഒന്നാന്തരം കോയിക്കറി കൂട്ടി കള്ളടി ച്ചപ്പോളാണ് അയ്യപ്പൻ കവിക്ക് കവിത വന്നത് തനിക്ക് ഞാൻ ഒരു പൊന്നാട തരുന്നുണ്ട് ജാക്ക്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
കിണറ്റിന് കരയില്‍ നിന്ന് തൊട്ടി കിണറ്റില്‍ ഇട്ടു എത്ര സുന്ദരിമാര്‍ മനസിന് മഷി തണ്ട് കൊണ്ട് എത്ര എത്ര കവിതകള്‍ എഴുതി- പെണ്ണേ സോപ്നം കണ്ടു നില്ക്കുകയാണോ എന്നുള്ള അമ്മയുടെ ഗര്‍ജനം മുഴങ്ങും വരെ.
എണ്ണ വിളക്കുകളുടെ കാലത്ത് വീടിന് ഉള്ളില്‍ സൂര്യ പ്രകാശം പൂര്‍ണ്ണമായി ലഭിക്കാന്‍ ആണ് കിഴക്കു/ പടിഞ്ഞാറു ദര്‍ശനത്തില്‍ വീടുകള്‍ വച്ചത്.