Image

ആരോപണങ്ങൾ വസ്തുതാ വിരുദ്ധം; പീഡന പരാതി തള്ളി ബിനോയി കോടിയേരി

Published on 18 June, 2019
ആരോപണങ്ങൾ വസ്തുതാ വിരുദ്ധം; പീഡന പരാതി തള്ളി ബിനോയി കോടിയേരി
മുംബൈ: തനിക്കെതിരെയുള്ള ബലാത്സംഗക്കേസ് വസ്തുതാ വിരുദ്ധമാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ബിനോയി കോടിയേരി. യുവതിയെ തനിക്ക് നേരിട്ട് അറിയാം. എന്തുകൊണ്ട് പരാതി നൽകിയെന്ന് അറിയില്ല. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ശ്രമമാണിതെന്നും ബിനോയി മാധ്യമങ്ങളോട് പറഞ്ഞു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയിക്കെതിരെ ദുബായിലെ ബാർ ഡാൻസ് ജീവനക്കാരിയാണ് മുംബൈ ഓഷിവാര പോലീസിൽ പരാതി നൽകിയത്. ബിനോയി വിവാഹ വാഗ്ദാനം നൽകി വർഷങ്ങളോളം പീഡിപ്പിച്ചെന്നും ബിഹാർ സ്വദേശിയായ യുവതി പരാതിയിൽ പറയുന്നു. 

ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ട് വയസുള്ള കുട്ടി ഉണ്ടെന്നുമാണ് യുവതിയുടെ ആരോപണം. 2009 മുതല്‍ 2018 വരെ ബിനോയി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ദുബായില്‍ ഡാന്‍സ് ബാറില്‍ യുവതി ജോലി ചെയ്യുമ്പോള്‍ ബിനോയ് അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക