ഉത്തരവാദിത്തം ഏറ്റെടുത്ത് മേയര്‍ രാജിവെക്കണമെന്നും രാജി വെക്കാന്‍ തയാറായില്ലെങ്കില്‍ അവരെ മേയര്‍ സ്ഥാനത്തുനിന്ന് പുറത്താക്കാന്‍ സി.പി.എം തയാറാകണമെന്നും സതീശന് പറഞ്ഞു.
സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഫാലി എസ് നരിമാനില്‍ നിന്നാണ് സര്‍ക്കാര്‍ നിയമ ഉപദേശം തേടിയത്. ഫാലി എസ് നരിമാന് മാത്രം ഫീസായി 30 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും
ഒന്നാം തീയതിയാണ് മേയര്‍ ഈ കത്ത് എഴുതിയിരിക്കുന്നത്. നവംബര്‍ 16 വരെയാണ് ജോലിക്ക് അപേക്ഷിക്കാനുള്ള തീയതി. ഈ ഒഴിവുകളുടെ വിജ്ഞാപനം ഇറക്കിയപ്പോള്‍ കേവലം 116 പേര് മാത്രമാണ് അപേക്ഷിച്ചത്.
മേയര്‍ ആര്യാ രാജേന്ദ്രന് രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
സംഭവത്തില്‍ അന്വേഷമാവശ്യപ്പെട്ട് ചാന്‍സിലര്‍ക്ക് ഇതിനകം പരാതി നല്കി കഴിഞ്ഞു.
ഇത്തരമൊരു കത്ത് താന്‍ കണ്ടിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും പറഞ്ഞു.
ഷാരോണ്‍ കൊലക്കേസില്‍ കസ്റ്റഡിയിലുള്ള ഗ്രീഷ്മയെയും, അമ്മ സിന്ധുവിനെയും, അമ്മാവന് നിര്‍മ്മല്‍ കുമാറിനെയും അന്വേഷണ സംഘം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
നേഗിയുടെ സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതിയോടെ നടത്തുമെന്ന് കിന്നൗര്‍ ജില്ലാ കലക്ടര്‍ ആബിദ് ഹുസൈന് പറഞ്ഞു.
'ബെംഗളുരുവില്‍ നിങ്ങള്‍ക്കാ മനുഷ്യനെ കാണാം, കരിമ്പൂച്ചയില്ല ഒരകമ്പടിയുമില്ല. വലത്തും ഇടത്തും തന്റെ പ്രിയപ്പെട്ട മക്കള്‍ മാത്രം.
രാജ്ഭവനില്‍ ഗവര്‍ണറുടെ ഇഷ്ടത്തിന് അനുസരിച്ച് ആളുകളെ നിയമിക്കുകയാണ്. അതുകൊണ്ട് ആര്‍എസ്എസുകാരെയടക്കം തീറ്റി പോറ്റേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനായി.
തീവ്രവാദത്തിന് സാമ്പത്തിക സഹായം, തീവ്രവാദ ക്യാംപുകള്‍ സംഘടിപ്പിക്കല്‍, തീവ്രവാദ സംഘടനകളിലേക്ക് ആളെ ചേര്‍ക്കല്‍, രാജ്യത്ത് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി ധനശേഖരണം
ആരെങ്കിലും ഈ വിഷയവുമായി നിയമനടപടിക്ക് പോയാല്‍ മേയര്‍ക്ക് രാജിവക്കേണ്ടി വരും.
നഗരസഭയുടെ ആരോഗ്യ വിഭാഗത്തിലെ 295 താത്ക്കാലിക തസ്തികകളിലേക്ക് ആണ് സിപിഐഎം പ്രവര്‍ത്തകരെ നിയമിക്കാന്‍ മുന്‍ഗണന പട്ടിക ആവശ്യപ്പെട്ടുകൊണ്ടുള്ള മേയറുടെ ഔദ്യോഗിക കത്ത് പുറത്തുവന്നത്.
മരണം വരെ സംഭവിക്കാവുന്ന ചവിട്ട്'
ഓപ്പറേഷന് കമല: കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ടിആര്‍എസ്; തുഷാറിന്റേതെന്ന് ആരോപിക്കുന്ന ശബ്ദരേഖ പുറത്ത്
ജനാഭിമുഖ കുര്‍ബാനയ്ക്ക് ഔദ്യോഗിക അംഗീകാരം നല്‍കണം: താക്കീതുമായി അതിരൂപതാ വൈദികരും അല്മായരും
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വെള്ളിയാഴ്ച (ജോബിന്‍സ്)
ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ട ഒരു രീതിയുണ്ട്. ഈ നാടകം മടുത്തെന്നും യാതൊരു വിലയുമില്ലാത്ത വിവാദമാണ് ഇപ്പോള്‍ നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
അഹമ്മദാബാദില്‍ വച്ച് നടന്ന ചടങ്ങില്‍ അരവിന്ദ് കെജ്രിവാളാണ് പ്രഖ്യാപനം നടത്തിയത്.
കെ ചന്ദ്രശേഖര്‍ റാവു പുറത്തുവിട്ട ദൃശ്യങ്ങളില്‍ തന്റെ ബന്ധം തെളിയിക്കുന്ന ഒന്നുമില്ലെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ കണ്ണൂരിലെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത 47,35,500 രൂപ തിരികെ വേണമെന്നായിരുന്നു ഷാജിയുടെ ആവശ്യം.
ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മെസിയെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചുകൊണ്ടുള്ള ബൈജൂസിന്റെ പ്രഖ്യാപനം.
വി.ഡി.സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്
1.16 ശതമാനം വിഹിതം തൊഴിലാളികള്‍ നല്‍കണം എന്ന നിര്‍ദ്ദേശവും റദ്ദാക്കി. അവസാന അഞ്ചു വര്‍ഷത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കി പെന്ഷന് നല്‍കും.
അധിക ചുമതലയാണ് തനിക്ക് നല്‍കിയിട്ടുള്ളതെന്നും സര്‍വകലാശാലയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള പരാതികള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അവര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി വിദേശത്തു പോയപ്പോള്‍ പകരം ചുമതല ആര്‍ക്കാണ് എന്നും അറിയിച്ചില്ല. മേലധികാരി എന്ന നിലയിലാണ് രാഷ്ട്രപതിക്ക് ഗവര്‍ണര്‍ കത്ത് അയച്ചത്.
'ചവിട്ടിയത് ഞാനല്ല. ചോദ്യം കേട്ടാല്‍ ഞാനാണ് ചവിട്ടിയതെന്നാണ് തോന്നുക. ശരി ശരി ഓകെ..' - എന്നായിരുന്നു രോഷത്തോടെ സ്പീക്കറുടെ മറുപടി.
സംഭവത്തില്‍ അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
ഇന്ന് രാവിലെ 9 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തലശേരിയില്‍ തിരക്കേറിയ റോഡില്‍ റോംഗ്സൈഡായി വണ്ടി നിര്‍ത്തിയിട്ട ശേഷമാണ് ഇയാള്‍ അക്രമം നടത്തിയത്.
ഷാരോണ്‍ കേസ് പ്രതി ഗ്രീഷ്മ ആശുപത്രി വിട്ടു, ഇന്ന് മുതല്‍ അട്ടക്കുളങ്ങര ജയിലില്‍
റാലിക്കിടെ പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് അടക്കം അഞ്ച് പേര്‍ക്ക് വെടിയേറ്റു
സര്‍ക്കാര്‍ നിര്‍ദേശിച്ച പേരുകള്‍ തള്ളി, ഡോ. സിസ തോമസിന് കെടിയു വിസിയുടെ ചുമതല നല്കി രാജ്ഭവന്
കാലിൽ ഒരു വെടിയുണ്ട തറച്ചെന്ന് ഇമ്രാന്റെ പി ടി ഐ കക്ഷിയുടെ നേതാവ് അസദ് ഉമർ പറഞ്ഞു
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)
മഞ്ജു വാര്യരെ ആദ്യഘട്ടം വിസ്തരിച്ചതിനാല്‍ പ്രോസിക്യൂഷന് പ്രത്യേക അപേക്ഷ നല്‍കേണ്ടതുണ്ട്.
വെറുതെ മാറി ഇരുന്ന് ഒരൊന്നും പറയുന്നതിനെ അനുകൂലിക്കുന്നില്ല. സവകലാശാലകളിലേത് വഴിവിട്ട നിയമനമാണ് എന്ന് അറിഞ്ഞ ശേഷവും ഇതൊന്നും തിരുത്താന്‍ ഗവര്‍ണര്‍ തയാറായില്ല.
4.9 കോടി വോട്ടര്‍മാരാണ് ഗുജറാത്തില്‍ ഉള്ളത്. 51000 പോളിംഗ് സ്റ്റേഷനിലായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക.
തിങ്കളാഴ്ച്ചയാണ് നന്ദയെ വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
നവംബര്‍ 10, 11 നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം. ഒരു ലക്ഷം രൂപയുടെ ജാമ്യത്തുകയോ തത്തുല്ല്യമായ ആളെയോ ജാമ്യം നിര്‍ത്തണം,